മലപ്പുറം: ആസ്വാദകർക്ക് പുത്തൻ അനുഭവമായി ഇശൽ വിരുന്നും നാടകാവതരണവും അരങ്ങേറി. ആകാശവാണി മഞ്ചേരി എഫ്എം മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ മുൻസിപ്പൽ ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ആകാശവാണി ശ്രോതാക്കളുടെ സംഗമവേദി കൂടിയായി മാറിയ ചടങ്ങിൽ ആകാശവാണി മഞ്ചേരി എഫ്എം പ്രോഗ്രാം മേധാവി സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, മലപ്പുറം നഗരസഭ വാർഡ് കൗണ്‍സിലർ സി. സുരേഷ്, ആകാശവാണി മഞ്ചേരി നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ തുടങ്ങിയവർ പ്രസംഗിച്ചു.

മഞ്ചേരി ആകാശവാണിയുടെ മാപ്പിളപ്പാട്ട് പരിപാടിയായ മൈലാഞ്ചി മൊഞ്ച് 75 ഭാഗങ്ങൾ പിന്നിടുന്നതിന്‍റെ ഭാഗമായി ’മാപ്പിളപ്പാട്ടിന്‍റെ വികാസ പരിണാമങ്ങൾ ’എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗാനരചയിതാക്കളായ ബാപ്പു വെള്ളിപറന്പ്, ഫൈസൽ കൻമനം തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കെ.വി. അബൂട്ടിയും സംഘവും ഒരുക്കിയ ഗാനമേള അരങ്ങേറി.

മാപ്പിളപ്പാട്ട് മേഖലക്ക് മികച്ച സംഭവനകൾ നൽകിയവരെ മുജീബ് കാടേരി, സി.കൃഷ്ണകുമാർ, മുനീർ ആമയൂർ എന്നിവർ ആദരിച്ചു. ഫിറോസ് ബാബു, ഫൈസൽ എളേറ്റിൽ, മുഹ്സിൻ കുരിക്കൾ, സിബെല്ല സദാനന്ദൻ, കെ.വി അബൂട്ടി, ഡോ. ഹുസൈൻ രണ്ടത്താണി, ഫാരിഷ ഹുസൈൻ, ബാപ്പു വെള്ളിപ്പറന്പ്, ബാപ്പു വാവാട്, ഇന്ദിര ജോയ്, ശിഹാബ് കാരാപറന്പ്, ഫൈസൽ കൻമനം, പുലിക്കോട്ടിൽ ഹൈദരലി എന്നിവരെയും ആദരിച്ചു.

തുടർന്ന് നടന്ന കലാവിരുന്നിൽ സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ജിബിഎച്ച്എസ്എസ് മഞ്ചേരി ടീമിന്‍റെ പണിയനൃത്തം, പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര ടീമിന്‍റെ ഒപ്പന, ഡിയുഎച്ച്എസ്എസ് പാണക്കാട് ടീം ഒരുക്കിയ കോൽക്കളി എന്നിവ ഉണ്ടായിരുന്നു. തുടർന്ന് കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡുകൾ നേടിയ കോഴിക്കോട് സങ്കീർത്തനയുടെ ’ചിറക് ’എന്ന നാടകവും അരങ്ങേറി.