കരുവാരക്കുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ കടുവ കടിച്ചുകൊന്ന അബ്ദുൾ ഗഫൂറിന്‍റെ കുടുംബത്തിന് സർക്കാർ തക്കതായ നഷ്ടപരിഹാരം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് യൂണിറ്റ് ആവശ്യപ്പെട്ടു.

കടുവയുടെ സാന്നിധ്യം മലയോര മേഖലയിലുണ്ടെന്ന വിവരം അധികൃതരെ നിരന്തരം അറിയിച്ചിട്ടും അധികൃതർ ഉറക്കം നടിക്കുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത വനമേധാവികൾക്കെതിരെ വ്യാപാരി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ഹംസ സുബ്ഹാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോയ് ചെറിയാൻ വയലിൽ, ട്രഷറർ സൈനുൽ ആബിദ്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി എം.കെ. ആരിഫ്, യൂണിറ്റ് ഭാരവാഹികളായ അബ്ദുൾനാസർ, നിസാർ അക്ഷയ, കെ. അൻസാർ തുടങ്ങിയവർ സംബന്ധിച്ചു.