എടക്കര: മഴ പെയ്തിറങ്ങിയതോടെ യാത്രാദുരിതം പേറി ചുങ്കത്തറ അണ്ടിക്കുന്ന് നിവാസികൾ. തകർന്ന് കിടക്കുന്ന റോഡിൽ വെള്ളം കെട്ടിക്കിടന്ന് കാൽനട യാത്ര പോലും അസാധ്യമായിരിക്കുന്നു. ഓട്ടോറിക്ഷകൾ വിളിച്ചാൽ വരില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർച്ചക്ക് പുറമെ ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡിനിരുവശവും ചാല് കീറിയതോടെ വാഹനങ്ങൾക്കും യാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയുന്നില്ല.

കുടിവെള്ള പദ്ധതിക്കായി കീറിയ ചാലുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. മഴ പെയ്തതോടെ ചാലിലേക്ക് മണ്ണിറങ്ങി കുഴികളും വശങ്ങളും രൂപപ്പെട്ടതോടെ വാഹനാപകടങ്ങളും പതിവായിട്ടുണ്ട്. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.