മൈഗ്രേൻ തലവേദനയ്ക്കു ഹോമിയോ ചികിത്സ
Friday, December 13, 2019 3:15 PM IST
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ചുരുക്കവും വികാസവുമാണ് മൈഗ്രേൻ തലവേദനയുടെ കാരണം. മൈഗ്രേൻ തലവേദന പ്രധാനമായും നാലുതരം.

1. ക്ലസ്റ്റർ തലവേദന
അമിതമായി പുകവലിക്കുന്നവരിലും മദ്യം ഉപയോഗിക്കുന്നവരിലും കണ്ടുവരുന്ന ശക്തമായ തലവേദനയെ ക്ലസ്റ്റർ തലവേദന എന്നു പറയുന്നു. ഇതു കുറച്ചുസമയം മാത്രം നിൽക്കുന്നതും മൂക്കൊലിപ്പ്, കണ്ണിനു ചുവപ്പുനിറം, കണ്ണിൽ നിന്നു വെള്ളംവരൽ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി കണ്ടുവരുന്നതുമാണ്.

2. ബേസിലർ തലവേദന
ബേസിലർ - രക്തക്കുഴലിനുണ്ടാകുന്ന ചുരുക്കംമൂലം ഉണ്ടാകുന്ന തലവേദനയാണിത്. ഇതിൽ തലയുടെ പിൻഭാഗത്തുണ്ടാകുന്ന തലവേദന രോഗിക്ക് കാഴ്ചയിൽ തകരാറുണ്ടാക്കുക, തലകറക്കം, ചെവിയിൽ മൂളൽ, നടക്കുന്പോൾ ബാലൻസ് തെറ്റുക, മനംപുരട്ടൽ, കൈകാലുകൾക്ക് മരവിപ്പ്, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

3. ഫേഷ്യോപ്ലിജിക് മൈഗ്രേൻ
ഇതിൽ രോഗിക്ക് തലവേദനയോടൊപ്പം മുഖം കോടിപ്പോകുന്ന അവസ്ഥയും ഉണ്ടാകുന്നു.

4. ഒപ്താൽമോപ്ലിജിക് മൈഗ്രേൻ

ഇതിൽ തലവേദനയോടൊപ്പം രോഗിക്ക് കണ്ണിനും കണ്ണിനു ചുറ്റിനും വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്നു. മൈഗ്രേൻ തലവേദനയ്ക്കു മുന്നോടിയായി ചിലരിൽ ഓറ എന്ന പ്രതിഭാസം കാണാറുണ്ട്. കണ്ണിന്‍റെ മുന്നിൽ വെള്ളിവെളിച്ചം, മിന്നൽ, മൂടൽ, കൈകാലുകളിൽ പെരുപ്പ്, തരിപ്പ് മുതലായവ ഉണ്ടാകാം. വസ്തുക്കൾ രണ്ടായി കാണുക, ബാലൻസ് തെറ്റുക, തലകറക്കം ഉണ്ടാകുക മുതലായവ ഓറയുടെ ലക്ഷണങ്ങളാണ്. ഇത് 20-30 മിനിറ്റ് വരെയേ നിൽക്കാറുള്ളൂ.

ഒരു വ്യക്തിക്ക് ദിവസേനയോ ആഴ്ചയിലോ മാസത്തിലോ മൈഗ്രേൻ തലവേദന വരികയാണെങ്കിൽ ഹോമിയോപ്പതിയിൽ വ്യക്തിയുടെ ലക്ഷണ ചിത്രം നോക്കി കോണ്‍സ്റ്റിറ്റ്യൂഷൻ മരുന്നു കൊടുക്കുകയാണെങ്കിൽ പരിപൂർണമായി ഹോമിയോ ചികിത്സയിലൂടെ മൈഗ്രേൻ തലവേദന സുഖപ്പെടുത്താം.

മൈഗ്രേൻ തലവേദന

ദിനചര്യാ വ്യതിയാനങ്ങളും അമിതമായ ടെൻഷനും ഓരോ വ്യക്തിക്കും മൈഗ്രേൻ തലവേദന വരാനുള്ള സാധ്യത കൂട്ടുന്നു. നമ്മൾ കഴിക്കുന്ന പല ഭക്ഷണവും തലവേദനയുടെ ആക്കം കൂട്ടാം. ഉദാ: ചോക്ലേറ്റ്, മോര്, ഏത്തപ്പഴം, മദ്യം, ചൈനീസ് ആഹാരങ്ങൾ എന്നിവ മൈഗ്രേൻ തലവേദനയ്ക്കു കാരണമാകാം.

വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക്കുകയാണെങ്കിൽ വളരെ നോർമൽ സ്റ്റേജിലേക്ക് രോഗിയെ രക്ഷിച്ചെടുക്കാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും.

തലവേദന സമയത്ത്തലച്ചോറിനു പുറത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം കൂടുകയുമാണ് ചെയ്യുന്നത്.


തലവേദനസമയത്ത് നെറ്റിയിൽ ഐസ് വയ്ക്കുന്നത്

രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തയോട്ടം കുറയുന്നതിനും ഇടയാക്കുന്നു. പെട്ടെന്നുതന്നെ മൈഗ്രേൻ തലവേദന കുറയുകയും ചെയ്യുന്നു. അതുപോലെതന്നെ തലവേദനയുള്ളപ്പോൾ ബേസിനിൽ ചെറു ചൂടുവള്ളം എടുത്ത് കാല് വെള്ളത്തിൽ ഇറക്കിവയ്ക്കുന്നതു നന്നായിരിക്കും. ശരീരഭാഗങ്ങളിലേക്ക് രക്തയോട്ടം കൂടുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു.

മൈഗ്രേൻ രോഗികളിൽ തലവേദന വരാനുള്ള കാരണങ്ങൾ

1. കഠിനാധ്വാനം, ക്ഷീണം, പോഷകാഹാരം കുറവുള്ള ഭക്ഷണം.
2. കംപ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്പോൾ
3. ഉറക്കം നിൽക്കുക.
4. സ്ത്രീകൾക്ക് ആർത്തവകാലത്ത് ഉണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ.
5. കാലാവസ്ഥാ വ്യതിയാനങ്ങൾ, സൂര്യപ്രകാശം ഏൽക്കുന്പോൾ.
6. പുകവലിയുടെയും മദ്യത്തിന്‍റെയും അമിതമായ ഉപയോഗം.
7. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിതമായ ഉപയോഗം
8. ഗർഭധാരണം തടയുന്ന ഗുളികകളുടെ അമിതമായ ഉപയോഗം.
9. ദീർഘസമയം ടിവി കാണുന്നത്
10. കുട്ടികൾ ദീർഘസമയം കംപ്യൂട്ടറിൽ കളിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ

ഇടവിട്ട് അനുഭവപ്പെടുന്ന കഠിന തലവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. തുടർച്ചയായി വരുന്ന ഈ തലവേദന മൈഗ്രേന്‍റെ ലക്ഷണമാണ്.കഠിന തലവേദന, മനംപുരട്ടൽ, ഛർദി, ഞരന്പുസംബന്ധമായ ചില വ്യതിയാനങ്ങൾ. സ്ത്രീകളിൽ ആർത്തവകാലത്ത് കുടുതലായി മൈഗ്രേൻ തലവേദന കാണപ്പെടുന്നു. ക്ഷീണം, ദേഷ്യം, തലവേദന, മനംപുരട്ടൽ, ഛർദി, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഇരുട്ടുമുറിയിൽ ഇരിക്കാൻ താത്പര്യം, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിനു മുന്നിൽ വര പോലെ കാണപ്പെടുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇതൊക്കെയാണ് മൈഗ്രേന്‍റെ പ്രധാന ലക്ഷണങ്ങൾ.

ചില ആളുകളിൽ അമിതമായ ജോലിഭാരത്തിനുശേഷം തലവേദന കാണാറുണ്ട്. ഓഫീസ് ജോലി ചെയ്യുന്നവർ, സ്കൂൾ ടീച്ചേഴ്സ്, കോളജ് അധ്യാപകർ തുടങ്ങിയവരിൽ മൈഗ്രേൻ തലവേദന കാണാറുണ്ട്. ഹോമിയോപ്പതി ചികിത്സകൊണ്ട് പരിപൂർണമായി സുഖപ്പെടുത്താം.
മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ തലവേദന ഉണ്ടാകാനുള്ള കാരണം കണ്ടെത്തി ചികിത്സിച്ചാൽ മൈഗ്രേൻ തലവേദന ഹോമിയോപ്പതിയിൽ പരിപൂർണമായി സുഖപ്പെടുത്താനാവും.

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടിസ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409