എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
Thursday, March 21, 2024 12:34 PM IST
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാരസാധനങ്ങളും മറ്റും ദീര്‍ഘദൂരയാത്രകളില്‍ അവര്‍ യാത്രക്കാര്‍ക്കായി ഒരുക്കും.

എന്നാല്‍ തങ്ങള്‍ക്കാവശ്യമുള്ള ചില കാര്യങ്ങള്‍ വേറിട്ട വഴിയില്‍ യാത്രക്കാര്‍ കണ്ടെത്തിയാല്‍ എങ്ങനെയിരിക്കും. അത്തരമൊരു കാര്യത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു.

എക്‌സില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രയാണുള്ളത്. ചിത്രത്തില്‍ നിരവധി യാത്രക്കാര്‍ വിമാനത്തില്‍ ഇരിക്കുകയാണ്. എന്നാല്‍ അവരിലൊരാള്‍ ഒരു പ്രത്യേകതരം മുഖം മൂടിയുമായി ഉറങ്ങുന്നു.

വിമാനത്തിലെ സീറ്റിലെ ഹെഡ്റെസ്റ്റ് കവര്‍ ആണ് ഇയാള്‍ മുഖം മറയ്ക്കാനായി ഉപയോഗിക്കുന്നത്. മാത്രമല്ല അതിന് മുകളിലൂടെ കണ്ണടയും വച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ചിത്രത്തിന് നിരവധി അഭിപ്രായങ്ങള്‍.

ചിലര്‍ ഈ പ്രവര്‍ത്തിയെ അനുകൂലിച്ചപ്പോര്‍ ചിലര്‍ പ്രതികൂലിക്കുകയാണുണ്ടായത്. ആ വ്യക്തിക്ക് മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. "ഉറക്കം വന്നപ്പോള്‍ തോന്നിയ ഐഡിയ വെെറലാകുമെന്ന് അറിഞ്ഞ് കാണില്ല' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.