ജി-മെയിലിന് 15 വയസ്
Tuesday, April 2, 2019 9:19 AM IST
ഗൂഗിളിന്‍റെ ഇ-മെയിൽ സർവീസായ ജി-മെയിലിന് പതിനഞ്ച് വയസ്. പിറന്നാൾ പ്രമാണിച്ച് രണ്ടു പുതിയ ഫീച്ചറുകൾ ഗൂഗിൾ ജിമെയിലിന്‍റെ ആൻഡ്രോയ്ഡ് വേർഷനിൽ അവതരിപ്പിച്ചു. മെയിലിൽ അനായാസം മറുപടി നല്കാൻ സഹായിക്കുന്ന അസിസ്റ്റീവ് ഫീച്ചറാണ് ഒന്ന്. വന്ന മെയിലിന്‍റെ സംഗ്രഹം നോക്കി വേർഡ് സജഷനുകൾ നല്കുകയാണ് ഈ ഫീച്ചറിന്‍റെ പ്രധാന കടമ.

ഇതോടെ ഓരോ വാക്കും ടൈപ്പ് ചെയ്യേണ്ട താമസം മാറിക്കിട്ടും. ജി-മെയിലിന്‍റെ ഡെസ്ക്‌ടോപ് വേർഷനിൽ നേരത്തേതന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഷെഡ്യൂളിംഗ് ഇ-മെയിൽ ആണ് ജി-മെയിൽ അവതരിപ്പിച്ച രണ്ടാമത്തെ ഫീച്ചർ.

മെയിലുകൾ കംപോസ് ചെയ്ത ശേഷം ആ മെയിൽ എന്ന് സെൻഡ് ചെയ്യണം എന്നത് ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചറാണിത്. ഫീച്ചർ പ്രകാരം നല്കിയിരിക്കുന്ന വിലാസത്തിൽ, ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്ത് ജി-മെയിൽ മെയിൽ തനിയെ അയച്ചുകൊള്ളും.

ഉപയോക്താക്കൾ ഇതുവരെ നല്കിയ സഹകരണത്തിന് നന്ദിയുണ്ടെന്നും സൈബർ ഇടങ്ങളിൽ ഉപയോക്താക്കളുടെ സൗകര്യത്തിനാണ് തങ്ങൾ എക്കാലത്തും മുൻഗണന നല്കിയിട്ടുള്ളതെന്നും പിറന്നാളിനോടനുബന്ധിച്ചിറക്കിയ പ്രസ്താവനയിൽ ജി-മെയിൽ പറഞ്ഞു. പ്രതിമാസം 150 കോടി പേർ ഉപയോഗിക്കുന്ന ജി-മെയിൽ 2004 ഏപ്രിൽ ഒന്നിനാണ് ആരംഭിച്ചത്.

പോൾ ബുച്ചെയിറ്റ് ആണ് ജി-മെയിലിന്‍റെ ശില്പി. ആരംഭകാലത്ത് ഒരു യൂസറിന് ഒരു ജിഗാബൈറ്റ് (ജിബി) സ്റ്റോറേജ് ആണ് ജി-മെയിൽ അനുവദിച്ചിരുന്നത്. അത് ഇപ്പോൾ 15 ജിബിയാണ്. കൂടാതെ അറ്റാച്ച്മെന്‍റുകളുൾപ്പെടെ 50 എംബി സൈസുള്ള ഫയലുകൾ സ്വീകരിക്കാനും 25 എംബി സൈസുള്ളവ അയയ്ക്കാനും ജി-മെയിൽ സാധിക്കും.

ഇതിനു പുറമേ വലിയ ഫയലുകൾ സൂക്ഷിക്കുന്നതിനും അയയ്ക്കുന്നതിനും ഗൂഗിൾ ഡ്രൈവ് സംവിധാനവുമുണ്ട്. കഴിഞ്ഞ വർഷമാണ് ഡിസൈനുകളിലുൾപ്പെടെ അടിമുടി മാറ്റവുമായി ജി-മെയിലിന്‍റെ അപ്ഡേറ്റഡ് വേർഷനെത്തിയത്. ഇ-മെയിൽ സ്നൂസിംഗ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഈ വേർഷനിൽ ഗൂഗിൾ അവതരിപ്പിച്ചു. ജനുവരിൽ ജിമെയിലിന്‍റെ മൊബൈൽ വേർഷനിലും ചില്ലറമാറ്റങ്ങൾ കന്പനി കൊണ്ടുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.