വീണാലും വീഴാതെ ഒരു വോക്കിംഗ് സ്റ്റിക്ക്!
Sunday, October 7, 2018 9:42 AM IST
പരാശ്രയമില്ലാത്തവരുടെ ആശ്രയമാണ് പലപ്പോഴും വോക്കിംഗ് സ്റ്റിക്കുകൾ. എന്നാൽ, കൈയിലുള്ള വോക്കിംഗ് സ്റ്റിക്ക് വീണുപോയാൽ ഇക്കൂട്ടർ അനുഭവിക്കുന്ന ബുദ്ധിമുട്ടെത്രയെന്നോ... ഇവിടെയാണ് വീണാലും വീഴാത്ത വോക്കിംഗ് സ്റ്റിക്കുകളുടെ പ്രസക്തി. കേവഡിയ എന്നാണ് ഈ സവിശേഷ വോക്കിംഗ് സ്റ്റിക്കിന്‍റെ പേര്.

ഗ്രീസിൽ ഇൻഡസ്ട്രിയൽ ഡിസൈനറായി ജോലിചെയ്യുന്ന മൈക്കിൾ ഡിമോയു ആണ് കേവഡിയ വോക്കിംഗ് സ്റ്റിക്കിന്‍റെ ഉപജ്ഞാതാവ്. എപ്പോഴും ഭൂമിക്കു ലംബമായിനിൽക്കുന്ന രീതിയിലാണ് കേവഡിയകളുടെ നിർമാണം. വീണുപോയാലും ഉടൻ തന്നെ പൂർവസ്ഥിതിയിലാകും. അതുകൊണ്ടുതന്നെ വോക്കിംഗ് സ്റ്റിക്ക് ചാരിവയ്ക്കാൻ ഭിത്തി തേടി അലയേണ്ടിവരില്ല.

ഒരുവിധം നിരപ്പായ പ്രതലിൽ എത്രനേരം വേണമെങ്കിലും കേവഡിയ ലംബമായി നിന്നുകൊള്ളും. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചെടുത്ത കേവഡിയ വിജയമായതോടെ സംഗതി വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനുള്ള തയാറെടുപ്പിലാണ് മൈക്കിൾ ഡിമോയു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.