തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. ഭരണപരമായ അടിയന്തര സാഹചര്യത്തിൽ സ്ഥലംമാറ്റം ആവശ്യമായി വരുകയാണെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ, കോർപ്പറേഷനുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനാണ് നിയന്ത്രണം. ഇപ്പോൾ നടന്നു വരുന്ന വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഉത്തരവുകൾ ബാധകമല്ല.

തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിൽ ഉടൻ നിയമനങ്ങൾ നടത്തണം. ഒക്ടോബർ മൂന്നിനും അതിന് മുൻപും ഇറക്കിയിട്ടുള്ള ഉത്തരവുകളിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ ഉത്തരവിൽ പറയുന്നു.