മലപ്പുറം: സ്ത്രീ വിരുധ പരാമർശവുമായി എംഇഎസ് അധ്യക്ഷൻ ഫസൽ ഗഫൂർ. പണ്ട് മാറ് മറയ്ക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്ന് ഫസൽ ഗഫൂർ പറഞ്ഞു. തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.

നമുക്ക് അമിതമായിട്ടുള്ള പാശ്ചാത്യ വത്കരണം വേണ്ട. അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ടെന്നും പൂര്‍വീകര്‍ നടന്നതുപോലെ നടന്നാൽ മതിയെന്നും ഫസൽ അഭിപ്രായപ്പെട്ടു.

ഒരുകൂട്ടർ മുഖം മറയ്ക്കുന്നു. മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. അതൊന്നും വേണ്ട. അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു. അതിൽ വിരോധമില്ല, കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ലെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു.