മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ. മൂന്നാമതും അധികാരത്തിൽ വരാൻവേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം നടത്തുകയാണ്.

ബിജെപി‌‌യിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണ മുഖ്യമന്ത്രിക്കുണ്ട്. കോൺഗ്രസിന്‍റെ അടിവേര് വെട്ടാൻ ബിജെപി കേന്ദ്ര നേതൃത്വം പിണറായിയെ ഉപയോഗിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കും.

യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. ബിഹാർ മോഡൽ വോട്ട് വെട്ടിനിരത്തലാണ് സംസ്ഥാനത്ത് നടക്കുന്നത്. ബീമാപള്ളി ഡിവിഷനിൽ നിന്ന് 17000 വോട്ടുകൾ വെട്ടി. സിപിഎം - ബിജെപി സംയുക്ത നീക്കമാണ് ഇതിനു പിന്നിലെന്നും അന്‍വര്‍ പറഞ്ഞു.