വാഷിംഗ്ടൺ ഡിസി: യുഎസ് ഗവൺമെന്‍റ് 1981ന് ശേഷമുള്ള 15-ാം അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗൺ) നീങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം.

‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. അഞ്ച് ലക്ഷത്തോളം പേരെ ഇത് ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വരുന്നതിനാൽ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും.

സർക്കാർ സേവനങ്ങൾ നിർത്തിവയ്‌ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്‍റ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല. ഫെഡറൽ സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിംഗ് ബില്ലുകൾ യുഎസ് കോൺഗ്രസിൽ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നടപ്പാക്കുക.

യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിന് മുന്പ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് ഗവൺമെന്‍റ് നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018-19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.