ജയ്പുർ: സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട 90 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സർക്കാർ സ്കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയ ചപ്പാത്തിയും കറിയും കഴിച്ച 156 വിദ്യാർഥികളിൽ 90 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ നിരവധി വിദ്യാർഥികൾക്ക് വയറുവേദനയും തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ മെഡിക്കൽ സംഘം സ്കൂളിലെത്തി ചികിത്സ നൽകി.

തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും അപകടനില തരണം ചെയ്തെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.