ബംഗളൂരു: ഇരുമ്പയിര് കയറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലിനെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞ 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പണവും സ്വർണവും ഇഡി പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇരുമ്പയിര് കയറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി പരിശോധന. ഒന്നരക്കോടിയോളം രൂപയും ഏഴു കിലോയോളം സ്വർണവുമാണ് പിടിച്ചെടുത്തത്. നേരത്തെ ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ കോടതി ശിക്ഷിച്ചിരുന്നു.

2024 ഒക്ടോബർ 26നാണ് എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഇദ്ദേഹത്തെ ഏഴ് വർഷം തടവിന് ശിക്ഷിച്ചത്. ആറ് കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തി. വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് ശിക്ഷാവിധി താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

2010ലാണ് എംഎൽഎക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിച്ചു. ആറ് എഫ്ഐആറുകളിലും എംഎൽഎയെ കുറ്റക്കാരനാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.