ന്യൂഡൽഹി: യുഎസ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. യുഎസ് വാണിജ്യ വകുപ്പിന്‍റെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓഫീസ് (എൻ‌ടി‌ടി‌ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം എട്ട് ശതമാനം കുറവാണ് കാണിക്കുന്നത്.

2025 ജൂണിൽ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. എന്നാൽ ഈ മാന്ദ്യം ആഗോള പ്രവണതയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടിലുള്ളത്. യുഎസിലേക്കുള്ള മൊത്തത്തിലുള്ള രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായതായി എൻടിടിഒ ഡേറ്റ കാണിക്കുന്നു.

പരമ്പരാഗതമായി യുഎസിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളിൽ വിദ്യാർഥികൾ, ബിസിനസ് പ്രഫഷണലുകൾ, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു. നിലവിലെ മാന്ദ്യം വിദ്യാർഥികളിലാണ് കൂടുതൽ കാണപ്പെടുന്നത്. വീസ കാലതാമസങ്ങളും നിയന്ത്രണങ്ങളും തുടർന്നാൽ സന്ദർശകരുടെ എണ്ണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.