ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ള വൻതാരയ്ക്കെതിരെ (ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്‍റർ) അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി.

അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി) രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തിന്‍റെ അധ്യക്ഷനായി ജസ്റ്റീസ് ജെ. ചെലമേശ്വറെ നിയമിച്ചു. പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് നടപടി.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും, മൃഗങ്ങളെ ഏറ്റെടുക്കുന്നതിൽ വന്യജീവി സംരക്ഷണ നിയമത്തിലെയും മറ്റ് നിയമങ്ങളിലെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് എസ്‌ഐടി അന്വേഷിക്കേണ്ടതുണ്ട്.

ജസ്റ്റീസ് രാഘവേന്ദ്ര ചൗഹാൻ (മുൻ ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ്), ഹേമന്ത് നഗ്രാലെ ഐപിഎസ് (മുൻ മുംബൈ പോലീസ് കമ്മീഷണർ), അനീഷ് ഗുപ്ത ഐആർഎസ് (അഡീഷണൽ കമ്മീഷണർ കസ്റ്റംസ്) എന്നിവരാണ് എസ്ഐടിയിലെ മറ്റ് അംഗങ്ങൾ.