ആലപ്പുഴ: കായംകുളത്തും കൊമ്മാടിയിലും എക്സൈസിന്‍റെ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ട് പേരെ കഞ്ചാവുമായി പിടികൂടി. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അമിത് മണ്ഡൽ (27) ആണ് പിടിയിലായത്.

കായംകുളം റെയിൽവെ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇയാൾ പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ വിലപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

കൊമ്മാടിയിൽ നടത്തിയ പരിശോധനയിൽ 2.534 കിലോഗ്രാം കഞ്ചാവുമായി ജിം ട്രെയിനർ ആണ് പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടിൽ വി.വി. വിഷ്ണു(31) ആണ് പിടിയിലായത്. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.