തിരുവനന്തപുരം: പാലോട് രവിയുടെ ഫോൺസംഭാഷണം ഗൗരവമുള്ള വിഷയമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി നേതൃത്വത്തെ വിഷയം അറിയിച്ചെന്നും സണ്ണി ജോസഫ് പറഞ്ഞു.

"സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്യുന്നുണ്ട്. രവിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ല'-സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടർഭരണമുണ്ടാകുമെന്നാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി പറഞ്ഞത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

"തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകും. ഇതോടെ കോൺഗ്രസ് എടുക്കാചരക്കാകും.'-പാലോട് രവി പറഞ്ഞു.

"നിയമസഭയില്‍ കോൺഗ്രസ് ഉച്ചികുത്തി താഴെവീഴും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും.'-പാലോട് രവി പറഞ്ഞു.