തിരുവനന്തപുരം: വിദ്യാര്‍ഥികളെ കൊണ്ട് കാല് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി പറഞ്ഞു.

ഇത് ഇന്ത്യന്‍ സംസ്കാരത്തിനും യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം. ഗവര്‍ണറുടെ വാക്കുകളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ആര്‍എസ്എസിന്‍റെ അജണ്ടയാണ്.

കേരളത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെക്കൊണ്ടും അധ്യാപകന്‍റെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിര്‍ദേശം ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് നല്‍കാന്‍ പോവുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.