തൃശൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ തിങ്കളാഴ്ച (ജൂലൈ ഏഴ്) ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. രണ്ട് മണിക്കൂർ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്.

രാവിലെ എട്ട് മുതൽ 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം.

ഇന്നർ റിംഗ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദേശിച്ചു.