തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു തോൽവിയിൽ സിപിഎം നേതൃത്വത്തിനെതിരെ വിമർശനം. പാർട്ടി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകൾ നിലന്പൂരിൽ നഷ്ടപ്പെട്ടുവെന്നുള്ളതു വസ്തുതയാണ്.

പാർട്ടി അംഗങ്ങൾ നല്ല കേഡർമാരായി മാറുന്നില്ലായെന്നതിന്‍റെ ഉദാഹരണമാണു പാർട്ടിക്കു നല്ല സ്വാധീനമുള്ള പഞ്ചായത്തുകളിൽ പോലും പുറകേ പോകേണ്ടിവന്നതെന്നും സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ആർഎസ്എസ് പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നു പൊതുവെ വിലയിരുത്തപ്പെട്ടെങ്കിലും ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പു വേളകളിൽ ദോഷം ചെയ്തേക്കുമെന്നും നേതാക്കൾ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയോടു കൂടുതൽ വിശദമായ റിപ്പോർട്ടു സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.