തിരുവനന്തപുരം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പു തോൽവി വിശദമായി പരിശോധിക്കാൻ സിപിഎം സംസ്ഥാന സമിതി യോഗം വ്യാഴാഴ്ച ചേരും. ബുധനാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തോൽവിയെ സംബന്ധിച്ചു വിശദമായി ചർച്ച ചെയ്തില്ല.

എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ എം.സ്വരാജ് പിന്നിൽ പോയതു വിശദമായി പരിശോധിക്കും. ഇക്കാര്യത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ചേർന്നു ഇതു സംബന്ധിച്ചു ചർച്ച ചെയ്യും.

ഇതിനുശേഷമാകും മറ്റു തീരുമാനങ്ങൾ കൈക്കൊള്ളുക. എം.സ്വരാജിനെ സ്ഥാനാർഥിയാക്കിയതിലൂടെ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം നടത്താനായെന്നും സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.