കൊല്ലം: ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ. തരൂർ കോൺഗ്രസിന്‍റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണ്. തരൂരിനെതിരെ നടപടി വേണമോ വേണ്ടയോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ.

പ്രചാരണത്തിന് ക്ഷണിച്ചില്ലായെന്ന് പറയുന്നത് ശരിയല്ല. തരൂരിന്‍റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂർ ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിമർശനവുമായി മുരളീധരൻ രംഗത്തെത്തിയത്.

നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കാൻ സിപിഎം തയാറാകണം. ഭരണത്തുടർച്ചയെന്ന വ്യാമോഹം ജനം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി ഉൾപ്പടെ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.