ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണ‌‌മെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സംഘർഷം ആരും ആഗ്രഹിക്കുന്നില്ലെന്നും എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്രഞ്ച് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജയശങ്കറിന്‍റെ പ്രതികരണം. നിലവിൽ ഇറാനിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. അതിനിടെ യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.

ഇറാനെതിരായ ഇസ്രയേൽ ന‌ടത്തിയ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി രംഗത്തെത്തി. ഇസ്രയേൽ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുകയാണെന്ന് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പറഞ്ഞു.