തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ.അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയതിൽ തടസഹർജി നൽകി. വിജിലൻസ് അന്വേഷണ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് തടസ ഹർജി നൽകിയത്.

തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജാണ് ഹർജി പരിഗണിച്ചത്. എഡിജിപിക്കെതിരായ പരാതി താഴ്ന്ന റാങ്കിലുള്ള ഡിവൈഎസ്പിയാണ് അന്വേഷിച്ചത്. ഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് വാദി ഭാഗത്തിന്‍റെ ആവശ്യം.

18ന് കോടതി തുടർവാദം കേൾക്കും. വാദി ഭാഗം വാദം പൂർത്തിയായ ശേഷം സർക്കാർ വാദം ബോധിപ്പിക്കാനും ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി.