കൊച്ചി: വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഹൈക്കോർട്ട് ജെട്ടിയിൽവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. യന്ത്ര തകരാറിനെ തുടർന്ന് കരയ്ക്കടുപ്പിക്കുന്നതിനിടെ ബോട്ട് ജെട്ടിയിൽ ഇടിക്കുകയായിരുന്നു.

ബോട്ടിൽ വിശദമായ പരിശോധന ന‌ടത്തുന്നതിനുള്ള ന‌ടപടികൾ ആരംഭിച്ചെന്ന് വാട്ടർ മെട്രോ അധികൃതർ പറഞ്ഞു.