പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് പേവിഷവാക്‌സിന്‍ എടുത്തിട്ടും അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്സിംഗ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍റെ നടപടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആറ് വയസുകാരി സിയാ ഫാരിസ്, പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യ ലക്ഷ്മി (13) എന്നിവര്‍ കഴിഞ്ഞ ഏപ്രിലിലും കൊല്ലം പത്തനാപുരം കുന്നിക്കോട് കിണറ്റിന്‍കര ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലിന്‍ (ഏഴ്) മൂന്നാഴ്ചകള്‍ക്ക് മുമ്പും മരണമടഞ്ഞത് പേവിഷബാധയെത്തുടര്‍ന്നായിരുന്നു. മരിച്ച മൂന്ന് കുട്ടികളും നായ്ക്കളുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് മൂന്നിലധികം ഡോസ് പേവിഷബാധ പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

13ന് കമ്മീഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ ഡയറക്ടര്‍, സംസ്ഥാന പൊതു ജനാരോഗ്യ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന പേവിഷബാധ വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും മൂന്ന് വര്‍ഷം കാലാവധിയുണ്ടെങ്കിലും അവ കൃത്യമായ ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇവയിലെയും പേവിഷബാധ കുത്തിവയ്പിലെയും പാളിച്ചകള്‍ വാക്‌സിനുകള്‍ പരാജയപ്പെടുന്നതിന്‍റെ കാരണങ്ങളാകുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.