പാലക്കാട് : പി.വി.അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം അൻവർ പിൻവലിക്കണം.

ഇക്കാര്യത്തിൽ മാറ്റമില്ല. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ അവിടെ കിടക്കട്ടെ. അത് പിൻവലിക്കണമെന്നുമില്ല. പക്ഷേ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേ സമയം വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ വീണ്ടും രംഗത്തെത്തി. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി നടത്താനിരുന്ന ചർച്ച നടക്കാതെ പോയത് സതീശൻ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണെന്ന് അൻവർ ആരോപിച്ചു.