തിരുവനന്തപുരം: ടി‌.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി അണ്ണൻ സിജിത്തിന്‍റെ പരോൾ കാലാവധി നീട്ടി. നേരത്തെ 30 ദിവസത്തേക്ക് ജയിൽ ഡിജിപി അടിയന്തര പരോൾ നൽകിയിരുന്നു. ബന്ധുവിന്‍റെ മരണത്തെത്തുടർന്നാണ് അന്ന് പരോൾ നൽകിയത്.

15 ദിവസം കൂടി പരോൾ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അണ്ണൻ സിജിത്ത് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷയിലാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് പരോൾ അനുവദിച്ചത് കെ.കെ.രമ നിയമസഭയിൽ ചോദ്യം ചെയ്‌തിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പരിഗണിച്ച് സിജിത്തിന് വീണ്ടും പരോൾ നൽകുന്നത്. കേസിലെ പ്രതിയായ കെ.സി. രാമചന്ദ്രന് 1308 ദിവസത്തെ പരോൾ കിട്ടിയിരുന്നു.

അണ്ണൻ സിജിത്തിന് 1305 ദിവസത്തെ പരോളും ട്രൗസർ മനോജിന് 1295 ദിവസത്തെ പരോളും ടി.കെ.രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചിരുന്നു.