ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയതിനു പിന്നാലെ ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ശിപാർശ കത്ത് കേന്ദ്ര സർക്കാരിന് കൈമാറി.

അതേസമയം യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യയ യശ്വന്ത് വർമയുടെ ജുഡീഷൽ ചുമതലകൾ പിൻവലിച്ചത്.

പണം പിടികൂടിയ വാർത്ത പുറത്ത് വന്ന മാർച്ച്‌ 21 മുതൽ യശ്വന്ത് വർമ കോടതിയിൽ എത്തിയിട്ടില്ല. യശ്വന്ത് വർമ സമീപകാലത്ത് പരിഗണിച്ച കേസ് വിവരങ്ങളും അന്വേഷണസംഘം പരിശോധിക്കും. ഇതിനായി കേസുകളുടെ വിവരങ്ങൾ അന്വേഷണ സംഘ തേടി.

യശ്വന്ത് വർമയുടെയും കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ആറ് മാസത്തെ മൊബൈൽ വിവരങ്ങൾ വിശദമായി പരിശോധിക്കും. ഇതിനായി വിദഗ്ദരുടെ സഹായം തേടാനും അന്വേഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.