ഇടുക്കി: പീരുമേട്ടില്‍ പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പോലീസിന്‍റെ പിടിയിലായത്.

വെള്ളിയാഴ്ചയാണ് സംഭവം. മദ്യം നൽകിയതിനെ തുടർന്ന് മയങ്ങി വീണ ആൺകുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായാണ് വീട്ടിലെത്തിയതോടെ. തുടർന്ന് മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് പ്രിയങ്ക മദ്യം നല്‍കിയ കുട്ടി പറഞ്ഞത്.

വീട്ടുകാർ പീരുമേട് പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രിയങ്കയ്ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. പിന്നീട് പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.