കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്‍റായി തോമസ് കെ. തോമസ് ചുമതലയേറ്റു. അതേസമയം, കൊച്ചിയിൽ നടന്ന ചടങ്ങിൽനിന്ന് മുൻ അധ്യക്ഷൻ പി.സി. ചാക്കോ വിട്ടുനിന്നു.

എൻസിപിയിലുള്ള വിഷയങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പാർട്ടിയിൽ പുനഃസംഘടന ഉണ്ടാകുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം തോമസ് കെ. തോമസ് പ്രതികരിച്ചു. പാർട്ടിയിൽ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല. ചില വിഷയങ്ങൾ ഉണ്ട്. പക്ഷേ അത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുമായും മറ്റ് പ്രശ്നങ്ങൾ ഇല്ല. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കും. ഇനി തീരുമാനങ്ങളെല്ലാം കമ്മിറ്റി കൂടി ആയിരിക്കും തീരുമാനിക്കുക. ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു.