പത്തനംതിട്ട: മുതിര്‍ന്ന സിപിഎം നേതാവ് എ.പത്മകുമാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് വി.എ.സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടില്‍ എത്തി ചർച്ച നടത്തിയത്.

എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല. ബിജെപിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

മറ്റന്നാള്‍ ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിനു ശേഷം പത്മകുമാർ നിലപാട് വ്യക്തമാക്കുമെന്നും സൂചനയുണ്ട്. സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ.പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു.

തന്നെക്കാള്‍ ജൂണിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. തുടർന്ന് അദ്ദേഹം സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.