തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടനോട് ക്ഷോഭിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ചോദ്യം 45 സെക്കന്‍ഡില്‍ തീർക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.

ചോദ്യത്തിന്‍റെ ഭാഗമായി കുഴൽനാടൻ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചപ്പോഴായിരുന്നു സ്പീക്കർ ഇടപെട്ടത്. ചോദ്യോത്തരവേളയില്‍ സമയം പാലിക്കണം. പ്രസ്താവന നടത്താന്‍ അനുവദിക്കില്ല, ഇത് പ്രസംഗമല്ലെന്നും സ്പീക്കർ പറഞ്ഞു.

45 സെക്കന്‍ഡില്‍ ചോദ്യം തീർക്കണം. കൂടുതല്‍ സംസാരിക്കണമെങ്കില്‍ അത് ഡിമാന്‍റ് ചര്‍ച്ചയിലാകാമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ചോദ്യത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് പിന്നീട് ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ എം.വിന്‍സന്‍റ് എംഎല്‍എ പറഞ്ഞു. എന്നാൽ ചോദ്യത്തിന് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.