തിരുവനന്തപുരം: വഞ്ചിയൂരിൽ അടക്കം റോഡ് തടഞ്ഞ് പാർട്ടി സമ്മേളനങ്ങൾ നടത്തിയവർക്കെതിരെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. കേസിന്‍റെ നടപടികളുടെ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നാണ് നിർദേശം.

വഞ്ചിയൂരിൽ റോഡ് തടഞ്ഞ് സിപിഎം ഏരിയാ സമ്മേളന യോഗവും സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തട‌ഞ്ഞ് ജോയിന്‍റ് കൗൺസിൽ പ്രതിഷേധ പരിപാടിയുമാണ് സംഘടിപ്പിച്ചത്.

കൊച്ചി കോർപറേഷന് മുന്നിൽ ഡിസിസി സമര പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികളാണ് കോടതിയലക്ഷ്യ ഹർജിയായി ഡിവിഷൻ ബെഞ്ചിന് മുന്നിലുളളത്.