തിരുവനന്തപുരം: ലഹരി ഉപയോഗം തടയാന്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. ലഹരിക്കേസില്‍ ഏറ്റവും കൂടുതല്‍ നടപടിയെടുത്തത് കേരളമാണെന്നും മന്ത്രി പ്രതികരിച്ചു.

കാമ്പസ് രാഷ്ട്രീയത്തിന്‍റെ ശൂന്യതയും ലഹരി ഉപയോഗത്തിന് കാരണമാകുന്നുണ്ട്. ഒരു കാലത്ത് രാഷ്ട്രീയ അതിപ്രസരമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം രാഷ്ട്രീയത്തിന്‍റെ ശൂന്യതയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ അക്രമം വലിയ രീതിയില്‍ പെരുകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.