ഹരിപ്പാട്: ആലപ്പുഴയില്‍ 7.7 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍. സുധീഷ് എന്നയാളാണ് പിടിയിലായത്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചാണ് സുധീഷ് പിടിയിലായത്.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുധീഷിനെ പിടികൂടിയത്. ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഷൈജ, ഉദയൻ, എഎസ്ഐ രാജേഷ് ചന്ദ്രൻ, സിപിഎം സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.