കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേള നവംബർ നാലു മുതൽ 11 വരെ എറണാകുളത്ത് നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 17 വേദികളിലായി പകലും രാത്രിയിലുമായാണ് മത്സരങ്ങൾ നടത്തുക. നടൻ മമ്മൂട്ടി കായികമേളയുടെ ഉദ്ഘാടന വേദിയിൽ എത്തും.

24000 കായികതാരങ്ങൾ പങ്കെടുക്കുമെന്നും ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനമായി നൽകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തക്കുടു (അണ്ണാറകണ്ണൻ) ആണ് മേളയുടെ ഭാഗ്യ ചിഹ്നം. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി ഉൾപ്പെടുത്തിയാകും മേള സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 1600 ഓളം കുട്ടികള്‍ പങ്കെടുക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കൂടുതല്‍ കുട്ടികളെ അടുത്ത വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കും. കായികമേള സ്‌കൂള്‍ ഒളിമ്പിക്സ് എന്ന് പേര് മാറ്റാനായി ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.