തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് പി.വി.അൻവർ എംഎൽഎ. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ ചിലരുടെ മാത്രം സ്ഥാനാർഥിയാണ്. രാഹുൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ മനസിലായി.

പിണറായിയേയും ആർഎസ്എസിനെയും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ കൊടുക്കാൻ സതീശന്‍റെ അച്ചാരം വേണ്ട. വിഡ്ഢികളുടെ ലോകത്താണ് സതീശൻ ജീവിക്കുന്നത്. സതീശന്‍റെ വാക്കുകൾ ബിജെപിയുടെ വിജയം ഉറപ്പാക്കുകയാണ്.

ചേലക്കരയിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ രമ്യാ ഹരിദാസിന് എതിരാണ്. ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി സുധീറിന് ജനങ്ങൾ വോട്ട് ചെയ്യും. പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.