പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനെതിരെ മരണപ്പെട്ട എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം. കളക്ടറുടെ വാക്കുകൾ തങ്ങൾക്ക് കേൾക്കേണ്ടെന്ന് നവീന്‍റെ കുടുംബം പറഞ്ഞു.

ഈ കളക്ടറുടെ കീഴിൽ നവീൻ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ ആരോപണം ഉന്നയിച്ചപ്പോൾ ഒരു വാക്കുപോലും കളക്ടർ മിണ്ടിയില്ലെന്നും കുടുംബം പറഞ്ഞു.

നവീൻ ബാബുവിനെതിരായ പരാതി ആസൂത്രണം ചെയ്തതാണ്. പ്രശാന്തന്‍റെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നവീന്‍റെ കുടുംബം ആരോപിച്ചു.

അതേസമയം നവീൻ ബാബുവിന്‍റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കളക്ടർ കത്തത് നൽകിയിരുന്നു. ഇത് തള്ളിയാണ് ഇന്നും കുടുംബം രംഗത്തുവന്നത്. കത്ത് സബ് കളക്ടർ വഴിയാണ് പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്‍റെ കുടുംബത്തിനു കൈമാറിയത്.

മാപ്പ് അപേക്ഷിച്ചുള്ള കത്ത് വെള്ളിയാഴ്ച രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കളക്ടർ കത്തിൽ പറയുന്നു.