കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ മകൻ ഡോ. വി.എ.അരുൺകുമാറിന് ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകൾ ഇല്ലെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ. ഇതു സംബന്ധിച്ച് എഐസിടിഇ സ്റ്റാൻഡിംഗ് കൗൺസൽ ഹൈക്കോടതിയിൽ സത്യവാംഗ്‌മൂലം നൽകി.

അരുൺകുമാറിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് എഐസിടിഇ ഹൈക്കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്. 2010ലേയും 2019ലേയും ഓഫീസ് ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഐ എച്ച് ആർഡി ഡയറക്ടർക്ക് വേണ്ട യോഗ്യത നിശ്ചയിച്ചിട്ടുണ്ടെന്ന് സത്യവാംഗ്‌മൂലത്തിൽ പറയുന്നു.

വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത വ‍ർഷത്തെ പ്രവർത്തി പരിചയവുമാണ് നിയമനത്തിനുള്ള പ്രധാന മാനദണ്ഡം. എന്നാൽ അരുൺകുമാറിന് നിശ്ചിത യോഗ്യതയും പരിചയവുമില്ലെന്നും കോടതി ഉചിതമായ തീർപ്പുണ്ടാക്കണമെന്നുമാണ് സത്യവാംഗ്‌മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അരുൺ കുമാറിന്‍റെ നിയമനത്തിനെതിരെ പ്രതിപക്ഷ വിദ്യാ‍ർഥി സംഘടനകൾ അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഹർജി 23 ന് ഹൈക്കോടതി പരിഗണിക്കും. നിയമനത്തിനായി നടത്തിയ അഭിമുഖത്തിൽ അരുൺകുമാർ ഒഴികെയുള്ളവർ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ എൻജിനീയറിംഗ് കോളജുകളിൽ പ്രിൻസിപ്പൽമാരായും സീനിയർ പ്രൊഫസർമാരായും സേവനം അനുഷ്ഠിച്ചവരാണ്.