തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയുടെ വിശദീകരണം തള്ളി എന്നാണ് സൂചന.

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ രാത്രി ഡിജിപി സർക്കാറിന് സമർപ്പിച്ചിരുന്നു. എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം ഡിജിപി ഇന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും എഡിജിപിക്കെതിരെ നടപടി എടുക്കണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുക. റിപ്പോർട്ടിൽ അജിത് കുമാറിനെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. പി.വി.അന്‍വർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ കൂടാതെ എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമര്‍ശമുള്ളത്.