കൊച്ചി: വിവാദ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പോലീസിൽ പരാതി. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നാണ് പരാതി.

ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയത്. എന്നാൽ വിവാദമായ പരാമർശം താൻ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിൽ ദി ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് പത്രത്തിൽ വന്നത്.

അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.