തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസിനെ സർവീസിൽ നിന്ന് സസ്പെൻഡു ചെയ്തു. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ സുജിത് ദാസിനെ സസ്പെൻഡു ചെയ്യാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. പി.വി.അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡിഐജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. നടപടിയുടെ ഭാഗമായി സുജിത് ദാസിനെ കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്പി സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.