കൊച്ചി: ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തിൽ അമ്മ ആക്ടിംഗ് സെക്രട്ടറി ബാബുരാജ് രാജിവയ്ക്കണമെന്ന് നടി ശ്വേത മേനോന്‍. സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാല്‍ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം രാജിവച്ചു. ബാബുരാജ് മാറി നില്‍ക്കുന്നതാണ് ഉചിതം. ആരായാലും ആരോപണം ഉയര്‍ന്നാല്‍ മാറി നില്‍ക്കണം. ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്. എന്തുകൊണ്ടാണ് ഓരോരുത്തര്‍ക്കും ഓരോ നിയമം. ഇത് ശരിയല്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ആരോപണം താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനാണെന്ന ബാബുരാജിന്‍റെ വാദം തള്ളിയ ശ്വേത മേനോൻ അവര്‍ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. നിയമത്തെ ബഹുമാനിച്ചാല്‍ മാത്രമേ ആളുകള്‍ ഗൗരവത്തിലെടുക്കുകയുള്ളൂ. ആരെയാണ് സംശയമെന്നത് പേര് വെളിപ്പെടുത്തണം. പേര് പറഞ്ഞാലാണ് കാര്യത്തിന്‍റെ ഗൗരവം മനസിലാകുകയെന്നും ശ്വേത കുട്ടിച്ചേർത്തു.