കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. റിപ്പോർട്ട് താൻ പഠിച്ചിട്ടില്ല. പഠിക്കാതെ വാർത്ത കേട്ട് അഭിപ്രായം പറയാൻ കഴിയില്ലെന്ന് ബ്ലെസി പ്രതികരിച്ചു.

ഇക്കാര്യത്തിൽ വ്യക്തതയോടെ സംഘടനാ തലത്തിലാണ് പ്രതികരിക്കേണ്ടത്. റിപ്പോർട്ടിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ തന്‍റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല.

തൊഴിൽ സാഹചര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കമ്മീഷന്‍റെ
കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും ബ്ലെസി പറഞ്ഞു.