ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിംഗ് സെന്‍ററില്‍ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പേർ മുങ്ങിമരിച്ച സംഭവത്തിൽ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് അനുമതി. ശൂന്യവേളയ്ക്ക് ശേഷം രണ്ടര മണിക്കൂര്‍ സമയം വിഷയത്തില്‍ ചര്‍ച്ച നടക്കും.

ആശങ്കയുണ്ടാക്കുന്ന സംഭവമാണ് ഡല്‍ഹിയില്‍ ഉണ്ടായതെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു. കോച്ചിംഗ് സെന്‍ററുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയാണ്. വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചയാകാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

അതേസമയം വിഷയത്തിൽ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ദുരന്തമുണ്ടായ സ്ഥാപനം പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് കെ.സി.വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോച്ചിംഗ് സെന്‍റര്‍ മാഫിയയുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ കോച്ചിംഗ് സെന്‍ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മറുപടി പറഞ്ഞു.