തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും ഹസൻ പറഞ്ഞു.

ഒറ്റക്കൊട്ടായുള്ള പ്രതിഷേധത്തിന് സർക്കാർ ഇനിയും വൈകരുത്. മുഖ്യമന്ത്രിയുടെ പാർട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന താൽപര്യത്തേക്കാൾ എൽഡിഎഫ് സർക്കാരിന് മുൻഗണന സ്വാർഥ താല്പര്യങ്ങൾക്കെന്നും ഹസൻ കുറ്റപ്പെടുത്തി.

ആത്മാർഥയുണ്ടെങ്കിൽ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഹസൻ ആവശ്യപ്പെട്ടു.