സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
Sunday, June 16, 2024 10:13 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി വിലയിരുത്താൻ ചേരുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടു ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് തോൽവി വിലയിരുത്തുന്നത്.

തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അദ്ദേഹം നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുക‍യും ചെയ്തിരുന്നു.

എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പെൻഷനും സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയതും ഒക്കെ തിരിച്ചടിയായെന്നുമാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.


ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സർക്കാരിന്‍റെ പ്രവർത്തന ശൈലിയിലും പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തും വേണമെന്ന ആവശ്യം നേതൃത്വത്തിൽ ശക്തമാണെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<