തിരുവനന്തപുരം: സമയത്ത് ടിസി ലഭിക്കാത്തതു കൊണ്ട് വിദ്യാർഥികൾക്ക് അഡ്മിഷൻ തടസപ്പെടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു.

ഉപരിപഠനം തടസപ്പെടുന്നത് ഒഴിവാക്കാൻ ടിസി സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

ചില കോഴ്സുകളുടെ അവസാന സെമസ്റ്ററിലോ അവസാന വർഷത്തിലോ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്.

ഇതു മൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സ‍ർവകലാശാലകൾക്ക് നിർദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.