"ഈ നമ്പര്‍ വണ്‍ അത്ര നല്ലതല്ല'; കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഎം
"ഈ നമ്പര്‍ വണ്‍ അത്ര നല്ലതല്ല'; കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഎം
Wednesday, June 5, 2024 8:46 AM IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ചചെയ്യാന്‍ സിപിഎം നേതൃയോഗങ്ങളിലേക്ക് കടക്കുന്നു. അഞ്ച് ദിവസം നീളുന്ന യോഗമാണ് വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും.

16, 17ന് സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20ന് സംസ്ഥാന സമിതി യോഗവും നടക്കും.മന്ത്രി കെ.രാധാകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയാകും. 10ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാര്‍ട്ടി പരിഗണിക്കും.

തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനങ്ങളാണ് എല്ലാത്തിന്‍റെയും അവസാനത്തെ വിധിയെന്നും ആ വിധി അംഗീകരിക്കുന്നുവെന്നു ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം പ്രതികരിച്ചിരുന്നു.

സംസ്ഥാനത്തെ തിരിച്ചടി സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടിയും പരിശോധിക്കും. പാര്‍ട്ടി എല്ലാകാര്യങ്ങളും വിശദമായി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊണ്ടും പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോകാനായില്ല എന്നതാണ് സിപിഎം നേരിടുന്ന പ്രതിസന്ധി. ഒപ്പം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതും ആഘാതമായി.

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സിപിഐ ദേശീയ നേതൃയോഗവും ഇന്ന് തുടങ്ങും. ദേശീയ നേതൃയോഗം കഴിഞ്ഞാല്‍ ഈ മാസം 10ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരും.

സംസ്ഥാനത്ത് മത്സരിച്ച നാല് സീറ്റിലും സിപിഐ തോറ്റുപോയിരുന്നു. കഴിഞ്ഞ തവണയും സംസ്ഥാനത്ത് സിപിഐ സംപൂജ്യരായിരുന്നു. കനത്തതോല്‍വിയെ തുടര്‍ന്ന് സര്‍ക്കാരില്‍ തിരുത്തല്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉയരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ വിമര്‍ശനത്തിനും സാധ്യതയുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<